Thursday 1 July, 2010

തൂലിക

കവിതയുടെ പരപ്പില്‍
പൊതിഞ്ഞെടുത്ത
ചോറും കറിയും ചമ്മന്തിയും
ഒരു മുക്തിയുടെ വേപഥുപോലെ
ഛര്‍ദ്ദിക്കുതിപ്പാകുമ്പോള്‍
പരുത്ത വിരലുകള്‍ക്കിടയില്‍
തൂലികയുടെ ചോരപ്പാട്.

No comments:

Post a Comment